1 യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ;
2 യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ;
3 ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും
4 യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു;
5 ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;
6 ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും
7 ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ;
8 യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ;
9 വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ;
10 “യഹോവ വാഴുന്നു;
11 ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും
12 വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ;
13 യഹോവയുടെ സന്നിധിയിൽ തന്നെ;