1 ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?
2 അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും
3 നിത്യശൂന്യങ്ങളിലേക്ക് അങ്ങേയുടെ കാലടി വെക്കേണമേ;
4 അങ്ങേയുടെ വൈരികൾ അങ്ങേയുടെ സമാഗമന സ്ഥലത്തിന്‍റെ നടുവിൽ അലറുന്നു;
5 അവർ മരക്കൂട്ടത്തിന്മേൽ
6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും
7 അവർ അങ്ങേയുടെ വിശുദ്ധമന്ദിരം തീവച്ചു;
8 “നാം അവരെ നശിപ്പിച്ചുകളയുക” എന്നു അവരുടെ ഹൃദയത്തിൽ പറഞ്ഞു,
9 ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല;
10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?
11 അവിടുത്തെ കൈ, അങ്ങേയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്?
12 ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു;
13 അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു;
14 ലിവ്യാഥാന്‍റെ തലകളെ അവിടുന്ന് തകർത്തു;
15 അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു,
16 പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്;
17 ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു;
18 യഹോവേ, ശത്രു നിന്ദിച്ചതും
19 അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ;
20 അങ്ങേയുടെ നിയമത്തെ മാനിക്കേണമേ;
21 പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ;
22 ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ;
23 അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ;