Salmos 72

MAL

1 ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും

2 അവൻ അങ്ങേയുടെ ജനത്തെ നീതിയോടും

3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും

4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;

5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം

6 അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും

7 അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ;

8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും

9 മരുഭൂമിയിൽ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ;

10 തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;

11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;

12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും

13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;

14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;

15 അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും;

16 ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;

17 അവന്‍റെ നാമം എന്നേക്കും നിലനില്ക്കും;

18 താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി

19 അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;

20 യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

Ler em outra tradução

Comparar lado a lado