1 മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച്
2 നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും
3 നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക;
4 ജ്ഞാനത്തോട്: “നീ എന്‍റെ സഹോദരി” എന്നു പറയുക;
5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും
6 ഞാൻ എന്‍റെ വീടിന്‍റെ കിളിവാതില്ക്കൽ
7 ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു;
8 അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്,
9 അവളുടെ വീടിന്‍റെ കോണിനരികെ വീഥിയിൽകൂടി കടന്ന്,
10 പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും,
11 അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു;
12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;
13 അവൾ അവനെ പിടിച്ചുചുംബിച്ച്,
14 “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;
15 അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച്
16 ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളും
17 മൂറും അകിലും ലവംഗവുംകൊണ്ട്
18 വരിക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം;
19 പുരുഷൻ വീട്ടിൽ ഇല്ല;
20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്;
21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച്
22 അറക്കുന്നേടത്തേക്ക് കാളയും
23 പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ
24 ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ;
25 നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്;
26 അവൾ വീഴിച്ച ഹതന്മാർ അനേകം പേർ;
27 അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു;