1 മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു
2 ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;
3 ഞാൻ എന്‍റെ അപ്പന് മകനും
4 അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:
5 ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;
6 അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;
7 ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;
8 അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;
9 അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും;
10 മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക;
11 ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
12 നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല;
13 പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;
15 അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;
16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
17 ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;
18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ;
19 ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;
20 മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക;
21 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;
22 അവയെ കിട്ടുന്നവർക്ക് അവ ജീവനും
23 സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക;
24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;
25 നിന്‍റെ കണ്ണ് നേരെ നോക്കട്ടെ;
26 നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക;
27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;