1 മകനേ, എന്‍റെ ഉപദേശം മറക്കരുത്;
2 അവ ദീർഘായുസ്സും ജീവകാലവും
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;
4 അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;
6 നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക;
7 നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;
8 അത് നിന്‍റെ നാഭിക്ക് ആരോഗ്യവും
9 യഹോവയെ നിന്‍റെ ധനംകൊണ്ടും
10 അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
11 മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;
12 അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ
13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
14 അതിന്‍റെ ആദായം വെള്ളിയെക്കാളും
15 അത് മുത്തുകളിലും വിലയേറിയത്;
16 അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും
17 അതിന്‍റെ വഴികൾ സന്തുഷ്ടവും
18 അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം;
19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
20 അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;
21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക;
22 അവ നിനക്കു ജീവനും
23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;
24 നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല;
25 പെട്ടെന്നുള്ള വിപത്ത് ഹേതുവായും
26 യഹോവ നിന്‍റെ ആശ്രയമായിരിക്കും;
27 നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ
28 നിന്‍റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:
29 കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ,
30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്
31 സാഹസക്കാരനോട് നീ അസൂയപ്പെടരുത്;
32 വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
33 യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടിൽ ഉണ്ട്;
34 പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു;
35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;