Jó 28

MAL

1 “വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും

2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;

3 മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;

4 താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;

5 ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;

6 അതിലെ പാറകൾ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം;

7 അതിന്‍റെ പാത കഴുകൻ അറിയുന്നില്ല;

8 ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;

9 അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു;

10 അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;

11 അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;

12 “എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

13 അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല;

14 അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു;

15 സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;

16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ

17 സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;

18 പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ;

19 കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല;

20 “പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?

21 അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;

22 ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്

23 ദൈവം അതിലേക്കുള്ള വഴി അറിയുന്നു;

24 ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;

25 ദൈവം കാറ്റിനെ തൂക്കിനോക്കുകയും

26 ദൈവം മഴയ്ക്ക് ഒരു നിയമവും

27 അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും

28 കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;

Ler em outra tradução

Comparar lado a lado