1 ഇയ്യോബ് തുടർന്ന് പറഞ്ഞത്:
2 “എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,
3 എന്‍റെ പ്രാണൻ മുഴുവനും എന്നിലും
4 എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല;
5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല;
6 എന്‍റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;
7 “എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും
8 ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ
9 അവനു കഷ്ടത വരുമ്പോൾ
10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?
11 ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും;
12 നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു;
13 “ഇത് ദുർജ്ജനത്തിന് ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും
14 അവന്‍റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ;
15 അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും;
16 “അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും
17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും;
18 ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;
19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല;
20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;
21 കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു;
22 ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു;
23 മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും: