1 ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.
2 വരും കാലങ്ങളില്‍
3 അനേകവംശങ്ങളും ചെന്നു:
4 അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും
5 യാക്കോബ് ഗൃഹമേ, വരുവിൻ;
6 എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു;
7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു;
8 അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു;
9 മനുഷ്യൻ വണങ്ങുന്നു,
10 യഹോവയുടെ ഭയങ്കരത്വം നിമിത്തവും
11 മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും;
12 സൈന്യങ്ങളുടെ യഹോവയുടെ നാൾ
13 ലെബാനോനിലെ പൊക്കവും
14 ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും
15 ഉന്നതമായ സകലഗോപുരത്തിന്മേലും
16 എല്ലാ തർശ്ശീശ് കപ്പലിന്മേലും
17 അപ്പോൾ മനുഷ്യന്‍റെ ഗർവ്വം കുനിയും;
18 വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.
19 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ
20 അവർ നമസ്കരിക്കുവാൻ
21 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ
22 മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ;