1 അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു;
2 അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്,
3 മരണപാശങ്ങൾ എന്നെ ചുറ്റി,
4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!”
5 യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു;
6 യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു;
7 എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക;
8 യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും
9 ഞാൻ ജീവനുള്ളവരുടെ ദേശത്ത്
10 ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു,
11 എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു,
12 യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും
13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത്
14 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ
15 തന്റെ വിശ്വസ്തസേവകരുടെ മരണം
16 യഹോവേ, ഞാൻ അങ്ങയുടെ സേവകൻ ആകുന്നു.
17 ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച്
18 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ
19 യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും—