1 സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ,
2 സീയോന്റെ അമൂല്യസന്തതികൾ
3 കുറുനരികൾപോലും അതിന്റെ കുട്ടികളെ
4 ദാഹംകൊണ്ട് ശിശുക്കളുടെ
5 ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ
6 ഒരു കൈപോലും സഹായിക്കാനില്ലാതെ
7 അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും
8 എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്;
9 വാൾകൊണ്ട് മരിച്ചവർ
10 കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട്
11 യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു;
12 ശത്രുക്കൾക്കും വൈരികൾക്കും
13 എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും
14 ഇപ്പോൾ അവർ തെരുവീഥികളിലൂടെ
15 “മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു,
16 യഹോവതന്നെ അവരെ ചിതറിച്ചു;
17 മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി
18 ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം
19 ഞങ്ങളെ പിൻതുടരുന്നവർ
20 യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ,
21 ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ,
22 സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും;