Lamentações 3

MALC

1 യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട്

2 അവിടന്നെന്നെ ആട്ടിയകറ്റി

3 അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു

4 എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു,

5 കയ്‌പിനാലും കഠിനയാതനയാലും അവിടന്ന്

6 പണ്ടേ മരിച്ചവരെപ്പോലെ

7 രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി;

8 സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും

9 അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു;

10 ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ,

11 അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി,

12 അവിടന്ന് വില്ലുകുലയ്ക്കുകയും

13 അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ

14 ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി;

15 അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു,

16 അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു;

17 എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു;

18 അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന്

19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും

20 ഞാൻ അവയെ നന്നായി ഓർക്കുന്നു,

21 എങ്കിലും ഞാൻ ഇത് ഓർക്കും

22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

23 അവ പ്രഭാതംതോറും പുതിയതാകുന്നു;

24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;

25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും

26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി

27 യൗവനത്തിൽത്തന്നെ

28 യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത്

29 പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ;

30 തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ,

31 കർത്താവ് ആരെയും

32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,

33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം

34 ദേശത്തിലെ സകലബന്ധിതരെയും

35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്

36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—

37 കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ,

38 അത്യുന്നതന്റെ നാവിൽനിന്നാണല്ലോ

39 തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ

40 നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം,

41 സ്വർഗത്തിലുള്ള ദൈവത്തിലേക്ക്

42 “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു

43 “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു;

44 പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം

45 അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ

46 “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ

47 ഞങ്ങൾ ഭീതിയും കെണികളും

48 എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ

51 എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം

52 കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ

53 ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു,

54 വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു

55 യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന്

56 “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക്

57 ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു,

58 കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്

59 യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു.

60 അവരുടെ പ്രതികാരത്തിന്റെ ആഴവും

61 യഹോവേ, അവരുടെ ശകാരങ്ങളും

62 ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ

63 അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും

64 അവരുടെ കൈകൾ ചെയ്തത് അനുസരിച്ച്

65 അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ,

66 കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ,

Ler em outra tradução

Comparar lado a lado