1 “നീതിയെ പിൻതുടരുന്നവരും
2 നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും
3 യഹോവ സീയോനെ ആശ്വസിപ്പിക്കും,
4 “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;
5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,
6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,
7 “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ,
8 പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും;
9 യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക,
10 സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ,
11 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.
12 “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.
13 ആകാശത്തെ വിരിക്കുകയും
14 പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും;
15 തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന
16 ആകാശത്തെ ഉറപ്പിച്ച്,
17 യഹോവയുടെ കരത്തിൽനിന്നുള്ള
18 അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ
19 ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു—
20 നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി;
21 അതിനാൽ പീഡിതരേ,
22 നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
23 അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും,