1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
2 ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും
3 ഞാൻ ആകാശത്തെ കറുപ്പ് ഉടുപ്പിക്കുകയും;
4 തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ
5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു;
6 എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും
7 യഹോവയായ കർത്താവ് എന്നെ സഹായിക്കും;
8 എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്.
9 ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും.
10 നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും?
11 എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ,