1 സീയോനേ, ഉണരുക, ഉണരുക,
2 ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക;
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4 കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 “ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു.
6 അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും;
7 സുവാർത്ത കൊണ്ടുവരികയും
8 ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും;
9 ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ,
10 എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ
11 യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക!
12 എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ
13 എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും;
14 അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്,
15 അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും,