Isaías 32

MALC

1 ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും,

2 ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും

3 കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല;

4 തിടുക്കമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും;

5 ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ

6 ഭോഷർ ഭോഷത്തം സംസാരിക്കും,

7 ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്;

8 എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും

9 അലംഭാവമുള്ള സ്ത്രീകളേ,

10 ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും

11 അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക;

12 സന്തുഷ്ടമായ വയലുകളും

13 മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന

14 കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും,

15 ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും

16 അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും,

17 നീതിയുടെ ഫലം സമാധാനവും

18 അന്ന് എന്റെ ജനം സമാധാനഭവനത്തിലും

19 കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും

20 എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും

Ler em outra tradução

Comparar lado a lado