1 ഞാൻ ശാരോനിലെ പനിനീർകുസുമം
2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ്
3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ്
4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു,
5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ,
6 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,
7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും
8 കേൾക്കൂ! എന്റെ പ്രിയരേ,
9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു.
10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു,
11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു
12 മണ്ണിൽ മലരുകൾ വിരിയുന്നു;
13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു;
14 പാറപ്പിളർപ്പുകളിൽ,
15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ
16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;
17 ഉഷസ്സു പൊട്ടിവിടർന്ന്