1 കർത്താവ് യാഗപീഠത്തിനുസമീപം നിൽക്കുന്നതു ഞാൻ കണ്ടു; അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു:
2 അവർ പാതാളത്തിലേക്ക് കുഴിച്ചിറങ്ങിയാലും
3 അവർ കർമേലിന്റെ നെറുകയിൽ ഒളിച്ചാലും
4 അവരുടെ ശത്രുക്കൾനിമിത്തം അവർ പ്രവാസത്തിലേക്കു പോയാലും
5 സൈന്യങ്ങളുടെ യഹോവയായ കർത്താവ്
6 അവിടന്നു തന്റെ കൊട്ടാരം സ്വർഗത്തിൽ പണിയുന്നു,
7 “നിങ്ങൾ ഇസ്രായേല്യർ
8 “കർത്താവായ യഹോവയുടെ കണ്ണുകൾ
9 “ഞാൻ കൽപ്പന കൊടുക്കും,
10 എന്റെ ജനത്തിന്റെ മധ്യത്തിലുള്ള സകലപാപികളും,
11 “ആ ദിവസത്തിൽ,
12 അങ്ങനെ അവർ ഏദോമിൽ ശേഷിച്ചവരെയും
13 യഹോവ അരുളിച്ചെയ്യുന്നു:
14 പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും.
15 ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും,