1 ഓബദ്യാവിനുണ്ടായ ദർശനം.
2 “നോക്കുക, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറുതാക്കും;
3 നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു,
4 നീ കഴുകനെപ്പോലെ ഉയർന്നു പറന്നാലും
5 “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ
6 എന്നാൽ ഏശാവ് എങ്ങനെ കവർച്ചചെയ്യപ്പെടും
7 നിന്നോടു സഖ്യമുള്ളവർ നിന്നെ അതിർത്തിയിലേക്കു പായിക്കും;
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
9 തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും
10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം,
11 അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും
12 നിന്റെ സഹോദരന്റെ ദൗർഭാഗ്യദിനത്തിൽ
13 എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ
14 അവരിലെ പലായിതരെ വെട്ടിമുറിക്കാൻ
15 “സകലജനതകൾക്കും
16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ചു കുടിച്ചതുപോലെതന്നെ
17 എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടായിരിക്കും;
18 യാക്കോബുഗൃഹം തീയും
19 തെക്കേദേശക്കാർ
20 കനാനിലുള്ള ഇസ്രായേൽ പ്രവാസികളുടെ ഈ സമൂഹം
21 വിമോചിതരായവർ ഏശാവിന്റെ പർവതങ്ങളെ ഭരിക്കുന്നതിന്