Salmos 37

MAL

1 ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്;

2 അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി

3 യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക;

4 യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;

5 നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക;

6 കർത്താവ് നിന്‍റെ നീതിയെ പ്രഭാതം പോലെയും

7 യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക;

8 കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക;

9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;

10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല;

11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും;

12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു;

13 കർത്താവ് അവനെ നോക്കി ചിരിക്കും;

14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും

15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;

16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ

17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;

18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു;

19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല;

20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;

21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല;

22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.

23 ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ

24 അവൻ വീണാലും നിലംപരിചാകുകയില്ല;

25 ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു;

26 അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു;

27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക;

28 യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;

29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30 നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;

31 തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്;

32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,

33 യഹോവ അവനെ അവന്‍റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല;

34 യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക;

35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;

36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;

37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക;

38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും;

39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു;

40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു;

Ler em outra tradução

Comparar lado a lado