1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
2 എന്‍റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;
3 എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ;
4 ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി;
5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;
6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
7 യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും
8 യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ;
9 യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ;
10 ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം;
11 മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ;
12 ജീവനെ ആഗ്രഹിക്കുകയും
13 ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും
14 ദോഷം വിട്ടകന്ന് നന്മചെയ്യുക;
15 യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും
16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന്
17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;
19 നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;
20 അവന്‍റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു;
21 തിന്മ ദുഷ്ടനെ കൊല്ലുന്നു;
22 യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു;