1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;
2 കിന്നരം കൊണ്ടു യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;
3 കർത്താവിന് പുതിയ പാട്ടുപാടുവിൻ;
4 യഹോവയുടെ വചനം നേരുള്ളത്;
5 കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
6 യഹോവയുടെ വചനത്താൽ ആകാശവും
7 കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;
8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
9 കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;
10 യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു;
11 യഹോവയുടെ ആലോചന ശാശ്വതമായും
12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും
13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;
14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന്
15 കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;
17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു;
18 യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും
19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും
20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
21 കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ
22 യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ