1 യഹോവയെ സ്തുതിക്കുവിൻ;
2 ദൈവത്തിന്‍റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ;
3 സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ;
4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും
5 ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ
6 ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;
7 തിമിംഗലങ്ങളും എല്ലാ ആഴികളുമേ,
8 തീയും കല്മഴയും ഹിമവും, കാർമേഘവും
9 പർവ്വതങ്ങളും എല്ലാ കുന്നുകളും,
10 മൃഗങ്ങളും സകല കന്നുകാലികളും,
11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,
12 യുവാക്കളും യുവതികളും,
13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
14 തന്നോട് അടുത്തിരിക്കുന്ന ജനമായി