1 ശലോമോന്‍റെ സദൃശവാക്യങ്ങൾ:
2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;
3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
4 മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;
5 വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ;
6 നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
7 നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്;
8 ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു;
9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;
10 കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു;
11 നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു.
12 പക വഴക്കുകൾക്ക് കാരണം ആകുന്നു;
13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;
14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;
15 ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം;
16 നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും
17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;
18 പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ;
19 വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല;
20 നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി;
21 നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും;
22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
23 ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു;
24 ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും;
25 ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
26 ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ,
27 യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു;
28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം;
30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;
31 നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു;
32 നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;