1 “മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ?
2 വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും
3 വ്യര്‍ത്ഥമാസങ്ങൾ എനിക്ക് അവകാശമായി വന്നു,
4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്‍ക്കും എന്നു പറയുന്നു;
5 എന്‍റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു.
6 എന്‍റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്;
7 “എന്‍റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ;
8 എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല;
9 മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ
10 അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല;
11 “ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല;
12 യഹോവ എനിക്ക് കാവലാക്കേണ്ടതിന്
13 എന്‍റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;
14 യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു;
15 ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും
16 ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;
17 “മർത്യനെ നീ ഗണ്യമാക്കേണ്ടതിനും
18 അവനെ രാവിലെതോറും സന്ദർശിച്ച്
19 അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽ നിന്നു മാറ്റാതിരിക്കും?
20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് എന്ത് ചെയ്യുന്നു?
21 എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും