1 മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും;
2 അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും;
3 തളർന്ന കൈകളെ ബലപ്പെടുത്തുവിൻ;
4 മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ,
5 അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും;
6 അന്നു മുടന്തൻ മാനിനെപ്പോലെ ചാടും;
7 മരീചിക ഒരു പൊയ്കയായും
8 അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും;
9 ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല;
10 അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി