1 ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;
2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;
3 ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?
4 ഉന്നതസ്ഥാനത്തുനിന്ന്
5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;
6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;
7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;
8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,
9 ഹീനകുലജന്മം കേവലമൊരു ശ്വാസവും
10 കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ
11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു,
12 അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;