1 യഹോവയെ വാഴ്ത്തുക.
2 യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും
3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും
4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,
5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,
6 ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന
7 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു
8 അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,
9 അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി