1 രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!
2 ചമ്മട്ടിയുടെ പ്രഹരശബ്ദം,
3 മുന്നേറുന്ന കുതിരപ്പട,
4 ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;
5 “ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6 ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്,
7 നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും.
8 നൈൽനദീതീരത്ത്
9 കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും
10 എങ്കിലും അവൾ തടവിലായി,
11 നീയും ലഹരിയാൽ മത്തുപിടിക്കും;
12 നിന്റെ കോട്ടകളെല്ലാം
13 നിന്റെ സൈന്യങ്ങളെ നോക്കൂ
14 ഉപരോധത്തിനായി വെള്ളം ശേഖരിക്ക
15 അവിടെ അഗ്നി നിന്നെ വിഴുങ്ങും;
16 നിന്റെ വ്യാപാരികളുടെ എണ്ണം
17 നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും
18 അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ മയങ്ങുന്നു;
19 നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല;