1 വെള്ളിക്ക് ഒരു ഖനിയും
2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
3 മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;
4 ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;
5 ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;
6 അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;
7 ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,
8 വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,
9 മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,
10 അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;
11 അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,
12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?
13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;
14 “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;
15 മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;
16 ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,
17 സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,
18 പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട;
19 കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;
20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?
21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.
22 നരകവും മരണവും പറയുന്നു:
23 അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,
24 കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്
25 കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ
26 അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും
27 അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;
28 “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;