1 അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പുപോലെയും
2 രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും
3 നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും
4 നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ എന്നോ
5 ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ
6 ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത
7 അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ
8 യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി
9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച്
10 കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക!
11 ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം
12 അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും,