1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
2 യഹോവയുടെ പ്രസാദവർഷവും
3 സീയോനിലെ ദുഃഖിതർക്കു—
4 അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും,
5 അപരിചിതർ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെ മേയിക്കും;
6 എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാരെന്നു വിളിക്കപ്പെടും,
7 നിങ്ങളുടെ ലജ്ജയ്ക്കു പകരമായി
8 “കാരണം യഹോവ ആകുന്ന ഞാൻ, നീതിയെ സ്നേഹിക്കുന്നു;
9 അവരുടെ സന്തതി രാഷ്ട്രങ്ങൾക്കിടയിലും
10 ഞാൻ യഹോവയിൽ അത്യന്തം ആനന്ദിക്കുന്നു;
11 ഭൂമി അതിൽ തൈകളെ മുളപ്പിക്കുന്നതുപോലെയും