1 മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും;
2 അത് പൊട്ടിവിടരും;
3 തളർന്ന കൈകൾ ശക്തിപ്പെടുത്തുക,
4 ഹൃദയത്തിൽ ഭയമുള്ളവരോട്:
5 അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും,
6 മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും,
7 വരണ്ടപ്രദേശം ജലാശയമായും
8 അവിടെ ഒരു രാജവീഥി ഉണ്ടാകും;
9 അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല;
10 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.