1 വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.
2 യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു;
3 ദൈവം തേമാനിൽനിന്ന് വന്നു,
4 അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു;
5 മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു;
6 യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി.
7 കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു,
8 യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ?
9 അങ്ങു വില്ല് അനാവരണംചെയ്തു;
10 പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു.
11 അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും
12 ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു;
13 സ്വജനത്തെ വിടുവിക്കാനും
14 ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ,
15 അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും
16 ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു;
17 അത്തിവൃക്ഷം തളിർക്കുകയില്ല,
18 ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,
19 കർത്താവായ യഹോവ എന്റെ ബലമാകുന്നു;