1 സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം,
2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ
3 ചിരിയെക്കാൾ വ്യസനം നല്ലത്,
4 ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും,
5 ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ
6 കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ,
7 കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു,
8 ആരംഭത്തെക്കാൾ അവസാനം നല്ലത്,
9 തിടുക്കത്തിൽ ദേഷ്യപ്പെടരുത്;
10 “പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്.
11 ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്.
12 ജ്ഞാനം ഒരു അഭയം;
13 ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക:
14 ശുഭകാലത്ത് ആനന്ദിക്കുക;
15 എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു:
16 അതിനീതിനിഷ്ഠരാകരുത്,
17 അതിദുഷ്ടരാകരുത്,
18 ഒന്നിനെ പിടിക്കുക,
19 ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ
20 ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന
21 മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്,
22 നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത്
23 ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു,
24 അതിവിദൂരവും അത്യഗാധവും ആയിരുന്നു—
25 അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ
26 മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്;
27 “നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു:
28 “എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു,
29 ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: