1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
2 ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും;
3 എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,
4 അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി,
5 അവിടുന്ന് ജനതകളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;
6 ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;
7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
8 അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും;
9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം;
10 തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും;
11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ;
12 രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു;
13 യഹോവേ, എന്നോട് കരുണയുണ്ടാകേണമേ;
14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച്
15 ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;
16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;
17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും
18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;
19 യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;
20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു