1 നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ
2 ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;
3 എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു,
4 യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും,
5 ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;
6 നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു;
7 “എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?
8 എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ;
9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;
10 അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കേണമേ;
11 “പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ
12 “യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ.
13 ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്