Salmos 22

MAL

1 എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്?

2 എന്‍റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല;

3 യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ,

4 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;

5 അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;

7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;

8 “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ!

9 അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;

10 ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു;

11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;

12 അനേകം കാളകൾ എന്നെ വളഞ്ഞു;

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;

15 എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;

17 എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;

18 എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു,

19 അവിടുന്ന് അകന്നിരിക്കരുതേ;

20 വാളിൽനിന്ന് എന്‍റെ പ്രാണനെയും

21 സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ;

22 ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും;

23 യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ;

24 അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല;

25 മഹാസഭയിൽ എന്‍റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു.

26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും;

27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;

28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ;

29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും;

30 വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും;

31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്,

Ler em outra tradução

Comparar lado a lado