1 എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;
2 എന്‍റെ ദയയും എന്‍റെ കോട്ടയും
3 യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്?
4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ.
5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ;
6 മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ;
7 ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ;
8 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു;
9 ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും;
10 നീ രാജാക്കന്മാർക്കു ജയം നല്കുകയും
11 അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ;
12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും
13 ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.
14 ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ;
15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്;