1 യഹോവയെ സ്തുതിക്കുവിൻ;
2 യഹോവയുടെ ആലയത്തിലും
3 യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ;
4 യഹോവ യാക്കോബിനെ തനിക്കായും
5 യഹോവ വലിയവൻ എന്നും
6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും
7 ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു;
8 അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും
9 മിസ്രയീം ദേശമേ, നിന്‍റെ മദ്ധ്യത്തിൽ ദൈവം ഫറവോന്‍റെമേലും
10 ദൈവം വലിയ ജനതകളെ സംഹരിച്ചു;
11 അമോര്യരുടെ രാജാവായ സീഹോനെയും
12 അവരുടെ ദേശത്തെ തനിക്കു അവകാശമായി,
13 യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായും
14 യഹോവ തന്‍റെ ജനത്തിന് ന്യായപാലനം ചെയ്യും;
15 ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും
16 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
17 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
18 അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;
19 യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;
20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
21 യെരൂശലേമിൽ അധിവസിക്കുന്ന യഹോവ