Provérbios 14

MAL

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു;

2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;

3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു;

4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;

5 വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല;

6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;

7 മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക;

8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;

9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;

10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;

11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;

12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;

13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;

14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും;

15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;

16 ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു;

17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;

18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;

19 ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും

20 ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു;

21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;

22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?

23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;

24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;

25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;

26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;

27 യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു;

28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം;

29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;

30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ;

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

32 ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;

33 വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;

34 നീതി രാജ്യത്തെ ഉയർത്തുന്നു;

35 ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു;

Ler em outra tradução

Comparar lado a lado