Provérbios 13

MAL

1 ജ്ഞാനമുള്ള മകൻ അപ്പന്‍റെ പ്രബോധനം കൈക്കൊള്ളുന്നു;

2 തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;

3 അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;

4 മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;

5 നീതിമാൻ വ്യാജം വെറുക്കുന്നു;

6 നീതി സന്മാർഗ്ഗിയെ കാക്കുന്നു;

7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്;

8 മനുഷ്യന്‍റെ ജീവന് മറുവില അവന്‍റെ സമ്പത്ത് തന്നെ;

9 നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു;

10 അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു;

11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും;

12 ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;

13 വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി;

14 ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവാകുന്നു;

15 സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു;

16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;

17 ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;

18 പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും;

19 ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു;

20 ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും;

21 ദോഷം പാപികളെ പിന്തുടരുന്നു;

22 ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു;

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;

24 വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു;

25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;

Ler em outra tradução

Comparar lado a lado