1 പുരോഹിതന്മാരേ, കേൾക്കുവിൻ;
2 മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു;
3 ഞാൻ എഫ്രയീമിനെ അറിയുന്നു;
4 അവർ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിവരുവാൻ
5 യിസ്രായേലിന്‍റെ മുഖം അവന്‍റെ അഹംഭാവം സാക്ഷീകരിക്കുന്നു;
6 അവർ ആടുമാടുകളോടുകൂടി
7 അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ
8 ഗിബെയയിൽ ആട്ടിൻകൊമ്പും
9 ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും;
10 യെഹൂദാപ്രഭുക്കന്മാർ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു;
11 എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട്
12 അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും
13 എഫ്രയീം തന്‍റെ വ്യാധിയും
14 ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും
15 അവർ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം