1 “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു;
2 എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും
3 ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു;
4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ,
5 “അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല;
6 അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും.
7 എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു;
8 എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും?
9 എന്‍റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല;
10 അവർ യഹോവയെ അനുഗമിക്കും.
11 അവർ പക്ഷികളെപ്പോലെ മിസ്രയീമിൽനിന്നും
12 എഫ്രയീം കാപട്യം കൊണ്ടും