1 എനിക്ക് അയ്യോ കഷ്ടം;
2 ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി,
3 ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന്
4 അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ;
5 കൂട്ടുകാരനെ വിശ്വസിക്കരുത്;
6 മകൻ അപ്പനെ നിന്ദിക്കുന്നു;
7 ഞാനോ യഹോവയിങ്കലേക്കു നോക്കും;
8 എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്;
9 യഹോവ എന്‍റെ വ്യവഹാരം നടത്തി
10 എന്‍റെ ശത്രു അത് കാണും;
11 നിന്‍റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു:
12 ആ നാളിൽ അശ്ശൂരിൽനിന്നും
13 എന്നാൽ ഭൂമി നിവാസികൾനിമിത്തവും
14 കർമ്മേലിന്‍റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും
15 “നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട കാലത്തെന്നപോലെ
16 രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും;
17 അവർ പാമ്പിനെപ്പോലെ പൊടിനക്കും;
18 അകൃത്യം ക്ഷമിക്കുകയും
19 അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും;
20 പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട്