1 അയ്യോ, പൊന്ന് മങ്ങിപ്പോയി,
2 തങ്കതുല്യരായിരുന്ന
3 കുറുനരികൾപോലും മുല കൊടുത്ത്
4 മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവ്
5 സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ
6 സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ
7 സീയോൻ്റെ നായകന്മാര്‍ ഹിമത്തേക്കാൾ നിർമ്മലന്മാരും
8 അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു;
9 വാൾകൊണ്ട് മരിക്കുന്നവർ
10 കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ
11 യഹോവ തന്‍റെ ക്രോധം നിവർത്തിച്ച്,
12 വൈരിയും ശത്രുവും യെരൂശലേമിന്‍റെ
13 അതിന്‍റെ നടുവിൽ
14 അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന്
15 ‘മാറുവിൻ! അശുദ്ധൻ!
16 യഹോവയുടെ നോട്ടം അവരെ ചിതറിച്ചു;
17 സഹായത്തിന് വ്യർത്ഥമായി നോക്കി
18 ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം
19 ഞങ്ങളെ പിന്തുടർന്നവർ
20 ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ
21 ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ,
22 സീയോൻപുത്രിയേ, നിന്‍റെ അകൃത്യം തീർന്നിരിക്കുന്നു;