1 “മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ?
2 അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ?
3 അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ?
4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്
5 പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ?
6 മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ?
7 നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും
8 അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക;
9 അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു;
10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;
11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്?
12 “അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും
13 അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്?
14 അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും?
15 ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു;
16 അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു;
17 ഒന്നോടൊന്ന് ചേർന്നിരിക്കുന്നു;
18 “അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;
19 അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും
20 തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും
21 അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
22 അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു;
23 അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;
24 അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്;
25 അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;
26 വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം;
27 ഇരുമ്പ് വൈക്കോൽപോലെയും
28 അസ്ത്രം അതിനെ ഓടിക്കുകയില്ല;
29 ഗദ അതിന് താളടിപോലെ തോന്നുന്നു;
30 അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;
31 “കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു;
32 അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു;
33 ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല;
34 അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു;