Jó 41

MAL

1 “മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ?

2 അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ?

3 അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ?

4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്

5 പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ?

6 മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ?

7 നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും

8 അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക;

9 അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു;

10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;

11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്?

12 “അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും

13 അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്?

14 അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും?

15 ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു;

16 അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു;

17 ഒന്നോടൊന്ന് ചേർന്നിരിക്കുന്നു;

18 “അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;

19 അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും

20 തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും

21 അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;

22 അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു;

23 അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;

24 അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്;

25 അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;

26 വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം;

27 ഇരുമ്പ് വൈക്കോൽപോലെയും

28 അസ്ത്രം അതിനെ ഓടിക്കുകയില്ല;

29 ഗദ അതിന് താളടിപോലെ തോന്നുന്നു;

30 അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;

31 “കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു;

32 അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു;

33 ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല;

34 അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു;

Ler em outra tradução

Comparar lado a lado