1 “സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും
2 ചിലർ അതിരുകളെ മാറ്റുന്നു;
3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;
4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു;
6 അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു;
7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
8 അവർ മലകളിൽ മഴ നനയുന്നു;
9 “ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;
10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;
12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
13 “ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;
14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;
16 ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു;
17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;
18 “വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;
19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും
20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;
21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
22 “ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു;
23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;
24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;
25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും