1 സീയോനിൽ കാഹളം ഊതുവിൻ;
2 ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം;
3 അവരുടെ മുമ്പിൽ തീ കത്തുന്നു;
4 അവരുടെ രൂപം കുതിരകളുടെ രൂപംപോലെ;
5 അവർ പർവ്വതശിഖരങ്ങളിൽ
6 അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു;
7 അവർ വീരന്മാരെപ്പോലെ ഓടുന്നു;
8 അവർ തമ്മിൽ തിക്കിതിരക്കാതെ
9 അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു;
10 അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു;
11 യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ
12 “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട്
15 സീയോനിൽ കാഹളം ഊതുവിൻ;
16 ജനത്തെ കൂട്ടിവരുത്തുവിൻ;
17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ
18 അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച്
19 യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്:
20 വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന്
21 ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക;
22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ;
23 സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച്
24 അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും;
25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന
26 നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി,
27 ഞാൻ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്;
28 അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും;
29 ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ
30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും:
31 യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ്
32 എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും;