1 എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു
2 യഹോവയുടെ പ്രസാദവർഷവും
3 സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും
4 അവർ പുരാതനശൂന്യങ്ങളെ പണിയുകയും
5 അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും;
6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും;
7 നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും;
8 “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും
9 ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും
10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും;
11 ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും